സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 ദിനവൃത്താന്തം 33
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
Notes
No Verse Added
History
2 ദിനവൃത്താന്തം 33:0 (08 04 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 ദിനവൃത്താന്തം 33
1
മനശ്ശെ
വാഴ്ച
തുടങ്ങിയപ്പോൾ
അവന്നു
പന്ത്രണ്ടു
വയസ്സായിരുന്നു;
അവൻ
അമ്പത്തഞ്ചു
സംവത്സരം
യെരൂശലേമിൽ
വാണു.
2
യഹോവ
യിസ്രായേൽമക്കളുടെ
മുമ്പിൽനിന്നു
നീക്കിക്കളഞ്ഞ
ജാതികളുടെ
മ്ളേച്ഛതകളെപ്പോലെ
അവൻ
യഹോവെക്കു
അനിഷ്ടമായുള്ളതു
ചെയ്തു.
3
അവൻ
തന്റെ
അപ്പനായ
യെഹിസ്കീയാവു
ഇടിച്ചുകളഞ്ഞിരുന്ന
പൂജാഗിരികളെ
വീണ്ടും
പണിതു,
ബാൽവിഗ്രഹങ്ങൾക്കു
ബലിപീഠങ്ങളെ
തീർത്തു,
അശേരാപ്രതിഷ്ഠകളും
ഉണ്ടാക്കി,
ആകാശത്തിലെ
സർവ്വസൈന്യത്തെയും
നമസ്കരിച്ചു
സേവിച്ചു.
4
യെരൂശലേമിൽ
എന്റെ
നാമം
ഇരിക്കുമെന്നു
യഹോവ
അരുളിച്ചെയ്ത
യഹോവയുടെ
ആലയത്തിലും
അവൻ
ബലിപീഠങ്ങൾ
പണിതു;
5
യഹോവയുടെ
ആലയത്തിന്റെ
പ്രാകാരം
രണ്ടിലും
അവൻ
ആകാശത്തിലെ
സൈന്യത്തിന്നു
ബലിപീഠങ്ങൾ
പണിതു.
6
അവൻ
തന്റെ
പുത്രന്മാരെ
ബെൻ-ഹിന്നോം
താഴ്വരയിൽ
അഗ്നിപ്രവേശം
ചെയ്യിച്ചു;
മുഹുർത്തം
നോക്കി,
ആഭിചാരങ്ങളും
ക്ഷുദ്രങ്ങളും
പ്രയോഗിച്ചു,
വെളിച്ചപ്പാടന്മാരെയും
ലക്ഷണം
പറയുന്നവരെയും
നിയമിച്ചു,
യഹോവെക്കു
അനിഷ്ടമായുള്ളതു
പലതും
ചെയ്തു
അവനെ
കോപിപ്പിച്ചു.
7
താൻ
ഉണ്ടാക്കിയ
വിഗ്രഹപ്രതിമയെ
അവൻ
ദൈവാലയത്തിൽ
പ്രതിഷ്ഠിച്ചു;
ഈ
ആലയത്തെക്കുറിച്ചോ:
ഈ
ആലയത്തിലും
ഞാൻ
എല്ലാ
യിസ്രായേൽഗോത്രങ്ങളിലും
നിന്നു
തിരഞ്ഞെടുത്തിരിക്കുന്ന
യെരൂശലേമിലും
ഞാൻ
എന്റെ
നാമം
എന്നേക്കും
സ്ഥാപിക്കും
എന്നും
8
ഞാൻ
മോശെമുഖാന്തരം
യിസ്രായേലിനോടു
കല്പിച്ച
സകലന്യായപ്രമാണത്തെയും
ചട്ടങ്ങളെയും
ന്യായങ്ങളെയും
അനുസരിച്ചുനടപ്പാൻ
അവർ
സൂക്ഷിക്കുമെങ്കിൽ
ഞാൻ
നിങ്ങളുടെ
പിതാക്കന്മാർക്കായി
നിശ്ചയിച്ച
ദേശത്തുനിന്നു
അവരുടെ
കാൽ
ഞാൻ
ഇനി
നീക്കിക്കളകയില്ല
എന്നും
ദൈവം
ദാവീദിനോടും
അവന്റെ
മകനായ
ശലോമോനോടും
അരുളിച്ചെയ്തിരുന്നു.
9
അങ്ങനെ
മനശ്ശെ
യഹോവ
യിസ്രായേൽ
പുത്രന്മാരുടെ
മുമ്പിൽനിന്നു
നശിപ്പിച്ച
ജാതികൾ
ചെയ്തതിലും
അധികം
വഷളത്വം
പ്രവർത്തിപ്പാൻ
തക്കവണ്ണം
യെഹൂദയെയും
യെരൂശലേം
നിവാസികളെയും
തെറ്റുമാറാക്കി.
10
യഹോവ
മനശ്ശെയോടും
അവന്റെ
ജനത്തോടും
സംസാരിച്ചു;
എങ്കിലും
അവർ
ശ്രദ്ധിച്ചില്ല.
11
ആകയാൽ
യഹോവ
അശ്ശൂർ
രാജാവിന്റെ
സേനാധിപതിമാരെ
അവരുടെ
നേരെ
വരുത്തി;
അവർ
മനശ്ശെയെ
കൊളുത്തുകളാൽ
പിടിച്ചു
ചങ്ങലയിട്ടു
ബാബേലിലേക്കു
കൊണ്ടുപോയി.
12
കഷ്ടത്തിൽ
ആയപ്പോൾ
അവൻ
തന്റെ
ദൈവമായ
യഹോവയോടു
അപേക്ഷിച്ചു.
തന്റെ
പിതാക്കന്മാരുടെ
ദൈവത്തിന്റെ
മുമ്പിൽ
തന്നെത്താൻ
ഏറ്റവും
താഴ്ത്തി
അവനോടു
പ്രാർത്ഥിച്ചു.
13
അവൻ
അവന്റെ
പ്രാർത്ഥന
കൈക്കൊണ്ടു
അവന്റെ
യാചന
കേട്ടു
അവനെ
വീണ്ടും
യെരൂശലേമിൽ
അവന്റെ
രാജത്വത്തിന്നു
തിരിച്ചു
വരുത്തി;
യഹോവതന്നേ
ദൈവം
എന്നു
മനശ്ശെക്കു
ബോധമായി.
14
അതിന്റെശേഷം
അവൻ
ഗീഹോന്നു
പടിഞ്ഞാറു
താഴ്വരയിൽ
മീൻ
വാതിലിന്റെ
പ്രവേശനംവരെ
ദാവീദിന്റെ
നഗരത്തിന്നു
ഒരു
പുറമതിൽ
പണിതു;
അവൻ
അതു
ഓഫേലിന്നു
ചുറ്റും
വളരെ
പൊക്കത്തിൽ
പണിയുകയും
യെഹൂദയിലെ
ഉറപ്പുള്ള
പട്ടണങ്ങളിൽ
സേനാധിപന്മാരെ
പാർപ്പിക്കയും
ചെയ്തു.
15
അവൻ
യഹോവയുടെ
ആലയത്തിൽനിന്നു
അന്യദൈവങ്ങളെയും
വിഗ്രഹത്തെയും
യഹോവയുടെ
ആലയം
നില്ക്കുന്ന
പർവ്വതത്തിലും
യെരൂശലേമിലും
താൻ
പണിതിരുന്ന
സകലബലിപീഠങ്ങളെയും
നീക്കി
നഗരത്തിന്നു
പുറത്തു
എറിഞ്ഞുകളഞ്ഞു.
16
അവൻ
യഹോവയുടെ
യാഗപീഠം
നന്നാക്കി,
അതിന്മേൽ
സമാധാനയാഗങ്ങളും
സ്തോത്രയാഗങ്ങളും
അർപ്പിച്ചു;
യിസ്രായേലിന്റെ
ദൈവമായ
യഹോവയെ
സേവിപ്പാൻ
യെഹൂദയോടു
കല്പിച്ചു.
17
എന്നാൽ
ജനം
പൂജാഗിരികളിൽ
യാഗം
കഴിച്ചുപോന്നു;
എങ്കിലും
തങ്ങളുടെ
ദൈവമായ
യഹോവെക്കു
അത്രേ.
18
മനശ്ശെയുടെ
മറ്റുള്ള
വൃത്താന്തങ്ങളും
അവൻ
തന്റെ
ദൈവത്തോടു
കഴിച്ച
പ്രാർത്ഥനയും
യിസ്രായേലിന്റെ
ദൈവമായ
യഹോവയുടെ
നാമത്തിൽ
അവനോടു
സംസാരിച്ച
ദർശകന്മാരുടെ
വചനങ്ങളും
യിസ്രായേൽരാജാക്കന്മാരുടെ
പുസ്തകത്തിൽ
എഴുതിയിരിക്കുന്നു.
19
അവന്റെ
പ്രാർത്ഥനയും
ദൈവം
അവന്റെ
പ്രാർത്ഥന
കേട്ടതും
അവൻ
തന്നെത്താൻ
താഴ്ത്തിയതിന്നു
മുമ്പെയുള്ള
അവന്റെ
സകല
പാപവും
അകൃത്യവും
അവൻ
പൂജാഗിരികളെ
പണികയും
അശേരാപ്രതിഷ്ഠകളെയും
വിഗ്രഹങ്ങളെയും
പ്രതിഷ്ഠിക്കയും
ചെയ്ത
സ്ഥലങ്ങളും
ദർശകന്മാരുടെ
വൃത്താന്തത്തിൽ
എഴുതിയിരിക്കുന്നു.
20
മനശ്ശെ
തന്റെ
പിതാക്കന്മാരെപ്പോലെ
നിദ്രപ്രാപിച്ചു;
അവനെ
അവന്റെ
അരമനയിൽ
അടക്കം
ചെയ്തു;
അവന്റെ
മകനായ
ആമോൻ
അവന്നു
പകരം
രാജാവായി.
21
ആമോൻ
വാഴ്ച
തുടങ്ങിയപ്പോൾ
അവന്നു
ഇരുപത്തിരണ്ടു
വയസ്സായിരുന്നു;
അവൻ
രണ്ടു
സംവത്സരം
യെരൂശലേമിൽ
വാണു.
22
അവൻ
തന്റെ
അപ്പനായ
മനശ്ശെ
ചെയ്തതു
പോലെ
യഹോവെക്കു
അനിഷ്ടമായുള്ളതു
ചെയ്തു,
തന്റെ
അപ്പനായ
മനശ്ശെ
ഉണ്ടാക്കിയ
സകല
വിഗ്രഹങ്ങൾക്കും
ആമോൻ
ബലികഴിച്ചു
അവയെ
സേവിച്ചു.
23
തന്റെ
അപ്പനായ
മനശ്ശെ
തന്നെത്താൻ
യഹോവയുടെ
മുമ്പാകെ
താഴ്ത്തിയതുപോലെ
അവൻ
തന്നെത്താൻ
താഴ്ത്തിയില്ല;
ആമോൻ
മേല്ക്കുമേൽ
അകൃത്യം
ചെയ്തതേയുള്ളു.
24
അവന്റെ
ഭൃത്യന്മാർ
അവന്റെ
നേരെ
കൂട്ടുകെട്ടുണ്ടാക്കി
അവനെ
അവന്റെ
നേരെ
അരമനയിൽവെച്ചു
കൊന്നുകളഞ്ഞു.
25
എന്നാൽ
ദേശത്തെ
ജനം
ആമോൻ
രാജാവിന്റെ
നേരെ
കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും
കൊന്നുകളഞ്ഞു;
ദേശത്തെ
ജനം
അവന്റെ
മകനായ
യോശീയാവെ
അവന്നു
പകരം
രാജാവാക്കി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References